2025, ജൂലൈ 14, തിങ്കളാഴ്‌ച

ഭർത്തവനെ െകാന്നു കുഴിച്ചു മുടി

[ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; യുവതി അറസ്റ്റിൽ അയൽവാസികളെ വിശ്വസിപ്പിച്ചത് കേരളത്തിൽ ജോലി തേടി പോയെന്ന് 35 2 സുവാഹാട്ടി ഒർത്താവിനെ കൊസി വിടിന്റെ പരിസരത്തൽ കുഴിച്ചിട്ട 30കാരി അസമിൽ ലഹത്തെ തുടർന്ന് ഭർത്താവ് സബിയാൽ റഹ്മാനെ ഭാര്യ ഹിമാ ഖാത്തുനാണ് കൊല ഒപ്പെടുത്തിയത്. ജൂൺ 26നാണ് സംഭവം നടന്നത്. ഗുവാഹാട്ടി യിലെ പാണ്ഡുവിലുള്ള ജോ വി‌മതി നഗറിലാണ് സംഭവം ന ടന്നത്. ഭർത്താവ് ജോലിക്കാ യി കേരളത്തിലേക്ക് പോയെ സാണ് റഹിമ നാട്ടിൽ പ്രചരി പ്പിച്ചിരുന്നത്. ആക്രി കച്ചവട ക്കാരനായിരുന്ന ഭർത്താവി നെ കൊന്ന് റഹീമ മൃതദേഹം വിടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് റവു ചെയ്തു‌വെന്ന് പൊലീസ് വ്യക്തമാക്കി. 15 വർഷം മു ബാണ് ഇവർ വിവാഹിതരായ സബിൽ റഹ്‌മാന്റെ പെട്ടെ ന്നുള്ള അപ്രത്യക്ഷമാകലി നെക്കുറിച്ച് പരിചയക്കാർ ചോദിക്കുമ്പോൾ ജോലിക്കാ യി കേരളത്തിലേക്ക് പോയെ ന്ന് റഹിമ മറുപടി നൽകും. ത ന്റെ പരിചയക്കാരോടും ബ ന്ധുക്കളോടും ഭർത്താവ് ജോ ലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എ ന്നാൽ ആളുകൾ തന്റെ പ്രതി കരണത്തിൽ സംശയിക്കുന്ന തായി മനസ്സിലാക്കിയപ്പോൾ, കൊല്ലപ്പെട്ട സബിയാൽ റഹ്‌മാനും 30 ൻ ര്യ റഹിമാ ഖാത്തൂനും അയൽക്കാരോട് സുഖമില്ലെ ന്നും ആശുപത്രിയിൽ പോ കുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്‌തു. ഇതോടെ ആളുക ളിൽ കൂടുതൽ സംശയമു ണ്ടായി സബിയാൽ റഹ്‌മാ ൻ്റെ സഹോദരൻ ജൂലായ് 12ന്, തന്റെ സഹോദരനെ കാണാ നില്ലെന്ന് പൊലീസിൽ പരാ തി നൽകി. തൊട്ടടുത്ത ദിവ സം പരാതി നൽകിയ സ്‌റ്റേഷ നിൽ റഹീമാ കീഴടങ്ങുകയാ യിരുന്നു. വഴക്കിനിടെ ഭർ ത്താവിനെ താൻ കൊലപ്പെടു ത്തിയെന്നും മൃതദേഹം വിടി ന് സമീപം കുഴിച്ചിട്ടെന്നും അ വർ കുറ്റസമ്മതം നടത്തി. ത്തൂൻ കുറ്റസമ്മതം നടത്തി. 'പോലീസ് സ്‌റ്റേഷനിൽ ന ടത്തിയ ആദ്യ ചോദ്യം ചെയ്യ ലിൽ തന്നെ റഹിമാ ഖാ തായും അവർ അറിയി ച്ചു ഗുവാഹാട്ടി ( மவதி ல் கணிவ നാവ് ബറുവ പറഞ്ഞു കുറ്റസമ്മതത്തിനു ശേഷം പൊലീസ് റഹ്‌മാൻ്റെ മൃത ഫോറൻസിക് പരിശോധന കുറ്റകൃത്യത്തിൽ പ്രതിയെന്നു ഹായിച്ച മറ്റാരെങ്കിലും ഉൾപ്പെ ട്ടിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇത്ര യും വലിയ കുഴിയെടുത്ത് മു തദേഹം ഉപേക്ഷിക്കാൻ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സാധിക്കി ല്ലെന്നാണ് പൊലീസ് നിഗമ Do കേസ് അന്വേഷിക്കാൻ തു ടങ്ങിയെന്ന് അറിഞ്ഞപ്പോൾ അവർ ഭയക്കുകയും തുടർന്ന ഗുവാഹാട്ടിയിലേക്ക് തിരിച്ചു ത്തി ജലുക്‌ബാരി പോലിസ് സ്‌റ്റേഷനിൽ കീഴടങ്ങുകയം

അഭിപ്രായങ്ങളൊന്നുമില്ല:

രാമായണമാസം

[